Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഇൻഡ്രൂവും റൂബിയും വില്ലൻ മോഡുസൂകയും അഭിമന്യുവിൻ്റെ ഫാൻ്റസി നോവൽ പുറത്തിറങ്ങി എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ സൗജന്യ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി പുതുയുഗ കേരളം സൃഷ്ടിക്കുമെന്ന പ്രഖ്യാപനത്തോടെ 2026-2027ലെ പുതുക്കിയ സംസ്ഥാന ബജറ്റ് അക്ഷരങ്ങളെ ചിത്രങ്ങളാക്കിയ കലാകാരൻ; ഡി. മനോജിന്റെ സാഹിത്യ ഫോട്ടോഗ്രാഫി ഇനി പാഠ്യപദ്ധതിയിലും സെൻസസ് ജില്ലയിൽ 6710 പേര്‍ ഇതുവരെ സെൽഫ് എന്യുമറേഷൻ നടത്തി മോഹൻലാൽ ഇനി തൂഫാൻ വാറിയർ: ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോർത്തു പടിഞ്ഞാറേനട തെക്കേനട റോഡിൻ്റെ അറ്റകുറ്റപ്പണികൾ തുടങ്ങി ബസ് കാത്തിരിപ്പ് കേന്ദ്രം: അടിയന്തര അറ്റകുറ്റപ്പണിക്ക് നടപടി വൈക്കം നഗരസഭയിലെ സെൽഫ് എന്യുമറേഷന് തുടക്കമായി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി മുഖ്യമന്ത്രി വി.ഡി. സതീശന്റെ കന്നി സംസ്ഥാന ബജറ്റ് നാളെ ക്ലാസ് മുറിയിൽ നിന്നും നിയമസഭയിലേക്ക്: രാഷ്ട്രീയത്തിലെ അപൂർവ്വ ഗുരുശിഷ്യ ബന്ധത്തിൻ്റെ കഥ വൈക്കം വലിയ കവലയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയിൽ; യാത്രക്കാർ ഭീതിയിൽ റോഡ് അറ്റകുറ്റപണി വൈക്കത്ത് പടിഞ്ഞാറെ നട തെക്കേനട റോഡിൽ ഗതാഗത നിരോധനം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി ലോൺ അടച്ചുതീർത്തിട്ടും എൻ.ഒ.സി നൽകിയില്ല: ധനകാര്യ സ്ഥാപനത്തിന് 5 ലക്ഷം രൂപ പിഴ സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ ഇൻഡ്രൂവും റൂബിയും വില്ലൻ മോഡുസൂകയും അഭിമന്യുവിൻ്റെ ഫാൻ്റസി നോവൽ പുറത്തിറങ്ങി എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ സൗജന്യ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി പുതുയുഗ കേരളം സൃഷ്ടിക്കുമെന്ന പ്രഖ്യാപനത്തോടെ 2026-2027ലെ പുതുക്കിയ സംസ്ഥാന ബജറ്റ് അക്ഷരങ്ങളെ ചിത്രങ്ങളാക്കിയ കലാകാരൻ; ഡി. മനോജിന്റെ സാഹിത്യ ഫോട്ടോഗ്രാഫി ഇനി പാഠ്യപദ്ധതിയിലും സെൻസസ് ജില്ലയിൽ 6710 പേര്‍ ഇതുവരെ സെൽഫ് എന്യുമറേഷൻ നടത്തി മോഹൻലാൽ ഇനി തൂഫാൻ വാറിയർ: ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോർത്തു പടിഞ്ഞാറേനട തെക്കേനട റോഡിൻ്റെ അറ്റകുറ്റപ്പണികൾ തുടങ്ങി ബസ് കാത്തിരിപ്പ് കേന്ദ്രം: അടിയന്തര അറ്റകുറ്റപ്പണിക്ക് നടപടി വൈക്കം നഗരസഭയിലെ സെൽഫ് എന്യുമറേഷന് തുടക്കമായി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി മുഖ്യമന്ത്രി വി.ഡി. സതീശന്റെ കന്നി സംസ്ഥാന ബജറ്റ് നാളെ ക്ലാസ് മുറിയിൽ നിന്നും നിയമസഭയിലേക്ക്: രാഷ്ട്രീയത്തിലെ അപൂർവ്വ ഗുരുശിഷ്യ ബന്ധത്തിൻ്റെ കഥ വൈക്കം വലിയ കവലയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയിൽ; യാത്രക്കാർ ഭീതിയിൽ റോഡ് അറ്റകുറ്റപണി വൈക്കത്ത് പടിഞ്ഞാറെ നട തെക്കേനട റോഡിൽ ഗതാഗത നിരോധനം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി ലോൺ അടച്ചുതീർത്തിട്ടും എൻ.ഒ.സി നൽകിയില്ല: ധനകാര്യ സ്ഥാപനത്തിന് 5 ലക്ഷം രൂപ പിഴ സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ
|
Loading Weather...
Follow Us:

ഭക്തിയുടെ നിറവിൽ പൂരാഘോഷത്തിന് സമാപനമായി

ആർ. സുരേഷ്ബാബു

ഭക്തിയുടെ നിറവിൽ പൂരാഘോഷത്തിന് സമാപനമായി
അരയൻകാവ് ഭഗവതി ക്ഷേത്രത്തിലെ പൂര മഹോൽസവത്തിന്റെ പ്രധാന ചടങ്ങായ ഗരുഡൻ തൂക്കം ക്ഷേത്രത്തിലേക്ക് പുറപ്പെട്ടപ്പോൾ

വൈക്കം: ഭക്തിയുടെ നിറവിൽ അരയൻകാവ് ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷത്തിന് സമാപനമായി. പൂരത്തിന്റെ പ്രധാന ആകർഷണമായ ഗരുഡൻ തൂക്കവും ചെണ്ടമേളക്കാരുടെ ദ്രുത താളവും ഗരുഡൻ പറവകളുടെ പയറ്റും ആസ്വദിക്കാൻ ക്ഷേത്ര മൈതാനിയിൽ ആയിരങ്ങളാണ് എത്തിയത്. കേരളത്തിലെ ഏറ്റവും കൂടുതൽ ഗരുഡൻ തൂക്കങ്ങൾ നടന്നു വരുന്ന അരയൻകാവ് ക്ഷേത്രത്തിൽ ഇക്കുറി ഒറ്റ തൂക്കങ്ങളടക്കം മൂന്നൂറിലധികം തൂക്കങ്ങൾ നടന്നത്. ക്ഷേത്രത്തിലെ വിശേഷാൽ ചടങ്ങുകൾക്ക് ശേഷം സർവ്വാഭരണ വിഭൂഷിതമായി ദേവിയെ പുറത്തെക്ക് എഴുന്നള്ളിച്ചു.
ഒറ്റ തൂക്കങ്ങളും, ദാരികൻ തൂക്കവും ഒരുക്കിയ ഭക്തി നിർഭരമായ അന്തരീക്ഷത്തിലേക്ക് അർദ്ധരാത്രിയോടെ ഗരുഡൻ തൂക്കങ്ങളും വന്നു ചേർന്നു. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഗരുഡൻ പറവകളെ ക്ഷേത്ര ഗോപുര നടയിൽ വരവേറ്റ് പൂരപറമ്പിലേക്ക് ആനയിച്ചു. ചെണ്ടമേളം ഉയർന്നതോടെ നിര നിരയായി അണിനിരന്ന ഗരുഡൻ പറവകൾ പയറ്റു തുടങ്ങിയത് വിസ്മയ കാഴ്ചയായി. കൂട്ട പയറ്റിന് ശേഷം ഓരോ ഗരുഡൻമാരും ക്ഷേത്രത്തിന് വലം വച്ച് തുക്കകളിത്തട്ടിൽ പറന്നു കയറി പയറ്റ് നടത്തി ചൂണ്ട കുത്തലും നടന്നു.
ഗരുഡൻ തൂക്കം എന്ന അനുഷ്ഠാന കല ഭദ്രകാളിയുമായി ബന്ധപ്പെട്ടതാണ്. ദാരിക വധത്തിന് ശേഷം കോപം ശമിപ്പിക്കുവാൻ വിഷ്ണു തന്റെ വാഹനമായ ഗരുഡനെ ദേവിയുടെ സമീപത്തേക്ക് അയച്ചു. കാളിയെ സന്തോഷിപ്പിക്കുവാനായി ഗരുഡൻ നൃത്തം ചെയ്യുകയും തുടർന്ന് തന്റെ രക്തം അർപ്പിക്കുകയും ചെയ്തോടെ ദേവിയുടെ കോപം അടങ്ങിയാതായി ഐതിഹ്യം ഭക്തി നിർഭരമായ ചടങ്ങുകാണുവാൻ ആയിരകണക്കിന്ന് ഭക്തരാണ് ക്ഷേത്രത്തിലെത്തിയത്.
ക്ഷേത്ര ഭാരാവാഹികളായ പരമേശ്വരൻ പുതു വാമന, ഉണ്ണികൃഷ്ണൻ പുതു വാമന എം.എം. രമേശൻ, എസ്.ബി. ശ്രീജിത്, എം.കെ. ദാസൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നല്കി.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും