Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഇടതുമുന്നണിക്ക് ഭരണത്തുടർച്ചയുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പക്ഷിപ്പനി: ഉദയനാപുരത്ത് പ്രതിരോധ നടപടികൾ തുടങ്ങി ഗായിക ആശ ബോസ്ലെ അന്തരിച്ചു വൈക്കത്ത് പക്ഷിപ്പനി: അടിയന്തിര നടപടികളിൽ അധികൃതർക്ക് അനാസ്ഥ ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും ഇടതുമുന്നണിക്ക് ഭരണത്തുടർച്ചയുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പക്ഷിപ്പനി: ഉദയനാപുരത്ത് പ്രതിരോധ നടപടികൾ തുടങ്ങി ഗായിക ആശ ബോസ്ലെ അന്തരിച്ചു വൈക്കത്ത് പക്ഷിപ്പനി: അടിയന്തിര നടപടികളിൽ അധികൃതർക്ക് അനാസ്ഥ ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

നഗരസഭയിൽ സ്റ്റാന്‍ഡിങ്ങ് കൗൺസിൽ തിരഞ്ഞെടുപ്പ് നടന്നു

നഗരസഭയിൽ സ്റ്റാന്‍ഡിങ്ങ് കൗൺസിൽ തിരഞ്ഞെടുപ്പ് നടന്നു

എസ്. സതീഷ്കുമാർ

വൈക്കം: നഗരസഭയിൽ നടന്ന സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി തിരഞ്ഞെടുപ്പുകളിൽ ഇടത് അംഗങ്ങള്‍ പാർട്ടി മാറി വോട്ട് ചെയ്തപ്പോൾ കോൺഗ്രസിനും ബി.ജെ.പി. വിമതയായി ജയിച്ച സ്വതന്ത്രക്കും സ്ഥാനങ്ങൾ ലഭിച്ചു. ക്ഷേമകാര്യം, മരാമത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റികളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിലാണ് ഇടത് അംഗങ്ങള്‍ കോണ്‍ഗ്രസിനും ബി.ജെ.പി വിട്ട് സ്വതന്ത്രയായി മത്സരിച്ച അംഗത്തിനും വോട്ട് ചെയ്തത്.

0:00
/1:07

വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പിലാണ് പാര്‍ട്ടിയുടെ അനുവാദത്തോടെയായിരുന്നു സി.പി.എം കൗണ്‍സിലര്‍മാരുടെ ഈ പാർട്ടി വിട്ട വോട്ടിംഗ്. ക്ഷേമകാര്യസ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയിലേക്ക് കോണ്‍ഗ്രസിന്റെ ഗീതാ പുരുഷനും ബി.ജെ.പിയിലെ വി. അമ്പിളിയുമാണ് മത്സരിച്ചത്. കോണ്‍ഗ്രസിലെ പി.ഡി. പ്രസാദും സ്ഥാനാർത്ഥിയും വോട്ട് ചെയ്തപ്പോൾ സി.പി.എമ്മിലെ പി.ടി.രാജേഷും കോൺഗ്രസിലെ ഗീതപുരുഷന് വോട്ടിട്ടു. ഇതോടെ സ്വന്തം വോട്ട് ഉള്‍പ്പെടെ ഗീതാ പുരുഷന് മൂന്ന് വോട്ട് ലഭിച്ചതോടെ കോൺഗ്രസിലെ ഗീതാ പുരുഷൻ ഇടത് അംഗത്തിന്റെ പിന്തുണയോടെ ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടു. ബി.ജെ. പിയിലെ അമ്പിളിയ്ക്ക് കിട്ടിയത് സ്വന്തം വോട്ടും.
മരാമത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയിലേക്ക് ബി.ജെ.പി വിട്ട് സ്വതന്ത്രയായി മത്സരിച്ച കെ.ബി. ഗിരിജാകുമാരിയും കോണ്‍ഗ്രസിന്റെ കെ.എന്‍. മാധുരിയുമാണ് മത്സരരംഗത്തുണ്ടായിരുന്നത്. മാധുരിക്ക് സ്വന്തം വോട്ടിനൊപ്പം കോണ്‍ഗ്രസിന്റെ ഇടവട്ടം ജയകുമാർ വോട്ടിട്ടപ്പോൾ എല്‍.ഡി.എഫിന്റെ എസ്. ഹരിദാസന്‍ നായര്‍ സ്വതന്ത്രയായ കെ.ബി. ഗിരിജാകുമാരിക്കും വോട്ട് ചെയ്തു. ഇതോടെ രണ്ട് സ്ഥാനാര്‍ഥികള്‍ക്കും സ്വന്തം വോട്ട് ഉള്‍പ്പെടെ രണ്ട് വോട്ട് വീതമാണ് കിട്ടിയത്. ഒപ്പത്തിനൊപ്പം വോട്ടായപ്പോൾ ഇട്ട നറുക്കിൽ ബി.ജെ.പി. വിമതയായി ജയിച്ച സ്വതന്ത്ര കെ.ബി. ഗിരിജാകുമാരി മരാമത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണായി. താൻ ഇനി മുതല്‍ എല്‍.ഡി.എഫിന് പിന്തുണ നല്‍കുമെന്നും കെ.ബി. ഗിരിജാകുമാരി പറഞ്ഞു. ധനകാര്യസ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണായി വൈസ് ചെയര്‍പേഴ്‌സണ്‍ സൗദാമിനി അഭിലാഷും വികനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാനായ ബി.രാജശേഖരനും ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാനായി സോണി സണ്ണിയും വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാനായി എല്‍ഡിഎഫിലെ ഡി. രഞ്ജിത്ത് കുമാറും എതിരില്ലാതെയും തിരഞ്ഞെടുക്കപ്പെട്ടു.