Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
മണിയൻ പിള്ള രാജു മദ്യപിച്ച് വാഹനം ഓടിച്ചിരുന്നുവെന്ന കുറ്റം പൊലീസ് ഒഴിവാക്കി ചെങ്ങന്നൂരിൽ വാഹന അപകടം. കാർ യാത്രികർക്ക് ഗുരുതര പരിക്ക് തെക്കെ നട വളവിന് സമീപം ലോറി മറിഞ്ഞു അക്ഷയ തൃതീയ: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുണ്യദിനം യുവപ്രതിഭ പുരസ്‌കാര ജേതാവ് രാഹുൽ ബാബുവിനെ വൈക്കം നഗരസഭ ആദരിച്ചു പാട്ടും പാടി ഒരു ശസ്ത്രക്രിയ! ഇത്തവണത്തെ ഹജ്ജ് യാത്രക്ക് ചെലവ് കൂടും; ടിക്കറ്റ് നിരക്ക് കൂട്ടണമെന്ന് വിമാന കമ്പനികൾ വാല്‍പ്പാറ വാഹനാപകടം: പോസ്റ്റ്‌മോർട്ടം പൂർത്തിയായി തൃശൂർ പൂരത്തിന് തിങ്കളാഴ്ച്ച കൊടിയേറും തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ  തിങ്കളാഴ്ച മുതൽ തുറക്കും വാൽപ്പാറയിൽ വാൻമറിഞ്ഞ് അപകടം; 9 മരണം പോലീസിനെതിരെ പരാതിയുമായി വൈക്കം നഗരസഭ വൈക്കം വെച്ചൂർ റോഡിൽ അപകടം: ഒരാൾ മരിച്ചു ഇ-ചെലാൻ മെഗാ അദാലത്ത് ഏപ്രിൽ 20 മുതൽ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും മണിയൻ പിള്ള രാജു മദ്യപിച്ച് വാഹനം ഓടിച്ചിരുന്നുവെന്ന കുറ്റം പൊലീസ് ഒഴിവാക്കി ചെങ്ങന്നൂരിൽ വാഹന അപകടം. കാർ യാത്രികർക്ക് ഗുരുതര പരിക്ക് തെക്കെ നട വളവിന് സമീപം ലോറി മറിഞ്ഞു അക്ഷയ തൃതീയ: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുണ്യദിനം യുവപ്രതിഭ പുരസ്‌കാര ജേതാവ് രാഹുൽ ബാബുവിനെ വൈക്കം നഗരസഭ ആദരിച്ചു പാട്ടും പാടി ഒരു ശസ്ത്രക്രിയ! ഇത്തവണത്തെ ഹജ്ജ് യാത്രക്ക് ചെലവ് കൂടും; ടിക്കറ്റ് നിരക്ക് കൂട്ടണമെന്ന് വിമാന കമ്പനികൾ വാല്‍പ്പാറ വാഹനാപകടം: പോസ്റ്റ്‌മോർട്ടം പൂർത്തിയായി തൃശൂർ പൂരത്തിന് തിങ്കളാഴ്ച്ച കൊടിയേറും തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ  തിങ്കളാഴ്ച മുതൽ തുറക്കും വാൽപ്പാറയിൽ വാൻമറിഞ്ഞ് അപകടം; 9 മരണം പോലീസിനെതിരെ പരാതിയുമായി വൈക്കം നഗരസഭ വൈക്കം വെച്ചൂർ റോഡിൽ അപകടം: ഒരാൾ മരിച്ചു ഇ-ചെലാൻ മെഗാ അദാലത്ത് ഏപ്രിൽ 20 മുതൽ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

നിറപുത്തരി

നിറപുത്തരി
വൈക്കം മഹാദേവ ക്ഷേത്രത്തിലെ നിറയും പുത്തരിക്കും ആവശ്യമായ കതിർകറ്റകൾ മേൽശാന്തി ടി.ഡി. നാരായണൻ നമ്പൂതിരി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നു

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ നിറപുത്തരി ആഘോഷിച്ചു. ഒരുക്കിയ കതിർ കറ്റകൾ വ്യാഘ്രപാദത്തറയിൽ എത്തിച്ച് നിശ്ചയിച്ച മുഹുർത്തത്തിൽ  മേൽശാന്തിമാരായ ടി.ഡി. നാരായണൻ നമ്പൂതിരി, അനുപ് നമ്പൂതിരി, ജിഷ്ണു ദാമോധർ, ജീവേശ്, കീഴ്ശാന്തിമാരായ എറാഞ്ചേരി ദേവൻ കൊളായി ശങ്കരൻ നമ്പൂതിരി, വടശേരി ഹരി, വടശ്ശേരി അനിയൻ നമ്പൂതിരി എന്നിവർ കാർമികത്വത്തിൽ വിശേഷാൽ പൂജകൾ നടത്തി.നിറപുത്തരിക്ക് ആവശ്യമായ കതിരുകൾ തമിഴ് നാട്ടിൽ നിന്നുമാണ് കൊണ്ടുവന്നത്. ഇല്ലി, നെല്ലി, ചൂണ്ട, കടലാടി , ആൽ, മാവ്, പ്ലാവ്,ഇലഞ്ഞി, വെള്ളിപ്പാല, കരി കൊടി എന്നി ഇലകളോടപ്പം ചേർ ഒരുക്കിയ കതിർ ക്കറ്റക്കൾ   വ്യാഘ്രപാദ തറയിൽ എത്തിച്ച് ആചാരപ്രകാരം നാളികേരം രണ്ടായി പകുത്ത് വിശേഷാൽ ചടങ്ങുകൾക്ക് ശേഷം മേൽശാന്തി ടി.ഡി. നാരായണൻ നമ്പൂതിരി നിറകതിർ വെള്ളി ഉരുളിയിലാക്കി ശിരസ്സിലേറ്റി ഇടതു കൈയിൽ എടുത്ത മണി കിലുക്കി  വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം പൂർത്തിയാക്കി ശ്രീ കോവിലിനു മുന്നിലുള്ള മണ്ഡപത്തിലെ ത്തിച്ചു. ഇവിടെ ഇല്ലം നിറ, വല്ലംനിറ മന്ത്രങ്ങളോടെ വീണ്ടും പൂജകൾ നടത്തി. വൈക്ക ത്തപ്പന്റെ ശ്രീ കോവിലിലും ഉപദേവത മാരുടെ ശ്രീ കോവിലിലും നിറയും പുത്തരിയും സമർപ്പിച്ച ശേഷം ഭക്തർക്ക് പ്രസാദമായി നല്കി.  ഏകദേശം പതിനായിരം കതിരുകളാണ് തയ്യാറാക്കായത്.  നിറപുത്തരി നാളിൽ പുന്നെല്ലു കൊണ്ടുള്ള നിവേദ്യവും നടന്നു. നിറയും പുത്തരിയും പ്രമാണിച്ച് ക്ഷേത്ര നട ഉച്ച പൂജക്ക് ശേഷം രാവിലെ 8ന് അടച്ച് പ്രാതൽ വഴിപാടും നടത്തി. നിറയും പുത്തരി നാളിൽ ഉപദേശക സമിതി അംഗം ഓമന മുരളിധരൻ കതിർ കറ്റകൾ കൊടിമര ചുവട്ടിൽ സമർപ്പിച്ചു.