Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

മോദിയെ കാണാൻ ശ്രീലേഖ ഇല്ല: വീണ്ടും വിവാദം

മോദിയെ കാണാൻ ശ്രീലേഖ ഇല്ല: വീണ്ടും വിവാദം

തിരുവനന്തപുരം: കോർപറേഷൻ മേയറും കൗൺസിലർമാരും പ്രധാനമന്ത്രി മോദിയെ കാണാൻ ഡെൽഹിയിലേക്ക് പോവുമ്പോൾ കൗൺസിലർ ശ്രീലേഖ സംഘത്തോടൊപ്പം ഇല്ല. തിരുവനന്തപുരത്ത് നിന്ന് കേരള എക്സ്പ്രസിലെ നീണ്ട തീവണ്ടി യാത്രയ്ക്ക് ഈ പ്രായത്തിൽ അസൗകര്യമുണ്ടെന്നാണ് മോദിയെ കാണാൻ പോകാത്തതിന്‍റെ കാരണമായി ശ്രീലേഖ പറയുന്നത്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കാനുമില്ലെന്നും ശ്രീലേഖ പറഞ്ഞു. അതേ സമയം ,പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചാ സംഘത്തില്‍ എം.ആർ. ഗോപനും ശ്രീലേഖയും പങ്കെടുക്കാത്തത് ഇരുവരുടെയും അമ്മമാർക്ക് അസുഖമായതിനാല്‍ അസൗകര്യം അറിയിച്ചിരുന്നുവെന്നാണ് ബിജെപി നേതൃത്വം നല്‍കുന്ന വിശദീകരണം.

കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ ബിജെപി നേതൃത്വവുമായി ഇടഞ്ഞ ശ്രീലേഖ തുടർച്ചയായി പാർട്ടിക്ക് തലവേദന സൃഷ്ടിക്കുന്നതിൽ നേതൃത്വത്തിനും അണികൾക്കും കനത്ത അമർഷമുണ്ടെന്നാണ് റിപ്പോർട്ടുകൾ .

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും