Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
മുഖ്യമന്ത്രിക്ക് നിവേദനം നൽകി കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് മർദ്ദനമേറ്റു ചേർത്തലയിൽ നിർത്തിയിട്ടിരുന്ന ജെ.സി.ബിയ്ക്ക് പിന്നിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് നിരവധി പേർക്ക് പരിക്ക് മോഷണ കേസിലെ പ്രധാന പ്രതി കോടതിയിൽ കീഴടങ്ങി വെളളൂരിൽ തെരുവ് നായ ആക്രമണം: മൂന്ന് പേർക്ക് കടിയേറ്റു ദേശീയ ചലച്ചിത്ര പുരസ്കാര നിറവിൽ വൈക്കം വിജയലക്ഷ്മി ബീച്ചിലെ മാലിന്യ വിവാദം അടിസ്ഥാനരഹിതം: നഗരസഭ ചെയർമാൻ ഫയർ ഫോഴ്‌സ് വാഹന അപകടം: പരിക്കേറ്റ 6 പേർ മാർ സ്ലീവ മെഡിസിറ്റിയിൽ മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു മുഖ്യമന്ത്രിക്ക് നിവേദനം നൽകി കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് മർദ്ദനമേറ്റു ചേർത്തലയിൽ നിർത്തിയിട്ടിരുന്ന ജെ.സി.ബിയ്ക്ക് പിന്നിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് നിരവധി പേർക്ക് പരിക്ക് മോഷണ കേസിലെ പ്രധാന പ്രതി കോടതിയിൽ കീഴടങ്ങി വെളളൂരിൽ തെരുവ് നായ ആക്രമണം: മൂന്ന് പേർക്ക് കടിയേറ്റു ദേശീയ ചലച്ചിത്ര പുരസ്കാര നിറവിൽ വൈക്കം വിജയലക്ഷ്മി ബീച്ചിലെ മാലിന്യ വിവാദം അടിസ്ഥാനരഹിതം: നഗരസഭ ചെയർമാൻ ഫയർ ഫോഴ്‌സ് വാഹന അപകടം: പരിക്കേറ്റ 6 പേർ മാർ സ്ലീവ മെഡിസിറ്റിയിൽ മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

തലയോലപ്പറമ്പിൽ അതിപുരാതന വസ്തുക്കൾ മോഷ്ടിച്ചു

എസ്. സതീഷ്കുമാർ

തലയോലപ്പറമ്പിൽ അതിപുരാതന വസ്തുക്കൾ മോഷ്ടിച്ചു

വൈക്കം: തലയോലപ്പറമ്പ് ഇടവട്ടത്ത് അടച്ചിട്ടിരുന്ന ഇല്ലത്ത് നിന്ന് പുരാതന ലോഹ വിഗ്രഹവും വലിയ വിളക്കുകളും അടക്കം വിലമതിക്കാനാവാത്ത വസ്തുക്കൾ മോഷണം പോയി. മുല്ലക്കേരി ഇല്ലത്ത് എം.എൻ ശ്രേയസിന്റെ കുടുംബ തറവാട്ടിലാണ് മോഷണം നടന്നത്. ഇല്ലത്തിന് ഉള്ളിലെ പൂജ നടത്തുന്ന ക്ഷേത്രത്തിലെ 200 വർഷത്തിലധികം പഴക്കമുള്ള ലോഹ വിഗ്രഹവും അഞ്ചടിയിലധികം ഉയരമുള്ള വിളക്കുകളും അടക്കം പൂജാ പാത്രങ്ങളും പുരാതന സാമഗ്രികളുമാണ് മോഷ്ടാക്കൾ കൊണ്ടുപോയത്. വീടിന് പിൻഭാഗത്തെ ഓടിളക്കിയ നിലയിലായിരുന്നു.

ഇന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ഓരാൾ വീട്ടിൽ നിന്ന് ഒരു ഉരുളിയുമായി പോകുന്നത് സമീപവാസിയായ കരിക്കേഴം രാജു എന്നയാൾ കണ്ടു. ചോദ്യം ചെയ്യുന്നതിനിടെ ഇയാൾ ഉരുളി ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കൊപ്പം മൂന്നുപേർ ഉണ്ടായിരുന്നതാണ് സംശയിക്കുന്നത്. ഇവർ ഉപേക്ഷിച്ചു കടന്ന ബൈക്ക് കണ്ടെത്തിയിട്ടുണ്ട്. തറവാട് അടച്ചിട്ട് മറ്റൊരു വീട്ടിലാണ് കുടുംബം താമസിക്കുന്നത്. ആഴ്ചയിലൊരു ദിവസമാണ് ഇവിടെയെത്താറുള്ളതെന്ന് ശ്രേയസ് പറഞ്ഞു. ഒന്നിലധികം തവണയായി ഇവർ ഇവിടെ നിന്നും സാധനങ്ങൾ കടത്തിയതായാണ് സംശയിക്കുന്നത്. എപ്പോഴൊക്കെയാണ് മോഷണം നടന്നതെന്ന് വ്യക്തമല്ല.

തലയോലപ്പറമ്പ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവർ ഉപേക്ഷിച്ചു പോയ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. അതിപുരാതനമായ വിലമതിക്കാനാവാത്ത വസ്തുക്കൾ ആണ് മോഷ്ടാക്കൾ കടത്തിയിരിക്കുന്നത്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും