Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കൊട്ടാരക്കരയിൽ ബസ്സ് സ്റ്റോപ്പിലേക്ക് ടിപ്പർ ഇടിച്ചു കയറി: മൂന്ന് മരണം വീട്ടുവളപ്പിൽ കഞ്ചാവ് ചെടി: യുവാവ് അറസ്റ്റിൽ നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ് എടുക്കാം ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവെച്ചു ഷിഗല്ല: നഗരസഭ ആരോഗ്യ വിഭാഗം അറിയിപ്പ് പിതാവിന്റെ ഓർമ്മയ്ക്കായി ജന്മനാട്ടിൽ ക്ലിനിക്ക് തുറന്ന് ഡോ. രാഖിത രാജേന്ദ്രൻ ക്ഷേമ പെൻഷൻ മൂവായിരമായി വര്‍ദ്ധിപ്പിക്കും: വാക്കുപാലിക്കുമെന്ന് മുഖ്യമന്ത്രി വൈക്കത്ത് പ്രധാന റോഡരുകിലെ സ്വകാര്യ മതിൽ അപകടാവസ്ഥയിൽ കൊട്ടാരക്കരയിൽ ബസ്സ് സ്റ്റോപ്പിലേക്ക് ടിപ്പർ ഇടിച്ചു കയറി: മൂന്ന് മരണം വീട്ടുവളപ്പിൽ കഞ്ചാവ് ചെടി: യുവാവ് അറസ്റ്റിൽ നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ് എടുക്കാം ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവെച്ചു ഷിഗല്ല: നഗരസഭ ആരോഗ്യ വിഭാഗം അറിയിപ്പ് പിതാവിന്റെ ഓർമ്മയ്ക്കായി ജന്മനാട്ടിൽ ക്ലിനിക്ക് തുറന്ന് ഡോ. രാഖിത രാജേന്ദ്രൻ ക്ഷേമ പെൻഷൻ മൂവായിരമായി വര്‍ദ്ധിപ്പിക്കും: വാക്കുപാലിക്കുമെന്ന് മുഖ്യമന്ത്രി വൈക്കത്ത് പ്രധാന റോഡരുകിലെ സ്വകാര്യ മതിൽ അപകടാവസ്ഥയിൽ
|
Loading Weather...
Follow Us:

വൈക്കം നഗരസഭയുടെ വികസന സെമിനാറില്‍ വിവധ പദ്ധതികള്‍ അവരിപ്പിച്ചു

വൈക്കം നഗരസഭയുടെ വികസന സെമിനാറില്‍ വിവധ പദ്ധതികള്‍ അവരിപ്പിച്ചു
വൈക്കം നഗരസഭയുടെ 2026-27 വാര്‍ഷിക പദ്ധതിരേഖയുടെ വികസന സെമിനാര്‍ ചെയര്‍മാന്‍ അബ്ദുള്‍ സലാം റാവൂത്തര്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: വൈക്കം നഗരസഭ 14-ാം പഞ്ചവത്സര പദ്ധതിയുടെ വാര്‍ഷിക പദ്ധതിരേഖ 2026-27 വികസന സെമിനാര്‍ നടത്തി. സത്യാഗ്രഹ സ്മാരക ഹാളില്‍ നടന്ന സെമിനാര്‍ മുനിസിപ്പൽ ചെയര്‍മാന്‍ അബ്ദുള്‍ സലാം റാവൂത്തര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍ പേഴ്‌സണ്‍ സൗദാമിനി അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ഭാരവാഹികളായ ബി. രാജശേഖരന്‍, ഗീതാ പുരുഷന്‍, സോണി സണ്ണി, കെ.ബി. ഗിരിജ കുമാരി, ഡി. രഞ്ജിത് കുമാര്‍, മുന്‍ വൈസ് ചെയര്‍മാന്‍ പി.ടി. സുഭാഷ് എന്നിവര്‍ പ്രസംഗിച്ചു. കൃഷി, മൃഗസംരക്ഷണവും, ക്ഷീരവികസനവും, മത്സ്യബന്ധനം, ആരോഗ്യം, വിദ്യാഭ്യാസം, ദാരിദ്ര ലഘൂകരണം, വനിതാ വികസനം, പട്ടികജാതി വികസനം, പാര്‍പ്പിടം, കുടിവെള്ളം, സാമൂഹ്യനീതി, ശുചിത്വം മാലിന്യസംസ്‌ക്കരണം, പ്രാദേശിക സാമ്പത്തിക വികസനം, പൊതുമരാമത്ത്, ഊര്‍ജ്ജം, നഗരാസൂത്രണം, പൊതുഭരണവും ധനകാര്യവും എന്നീ വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും